പാരക്കാൻ നിന്നിരുന്നവൾ
വളർന്നു കൊണ്ടിരിക്കുന്ന
ഒരു നഖം പോലെയാണ്.
ഒടുക്കം
മുറിച്ച് മാറ്റപ്പെടാനുള്ളതാണെന്ന
പേടിയിൽ
അവൾ കഞിക്കലത്തിൽ
തിളച്ചു.
അമ്മിക്കല്ലിൽ അരഞു
ഒരു പെരുന്നാൾ രാവിന്
നീരുവറ്റിയുടേ വിധവയായ
ഉമ്മാടേ മടിത്തട്ടിലേക്കൊരു
അനിവാര്യ് തിരിച്ചു പോക്കിനെ
അവളിൽ മാറാല കെട്ടും
അസാതന്ത്ര്യത്തിന്റെ
കരയെന്ന അതിരുകൾക്കുള്ളിൽ
ഏകവചനത്തിലൊഴുകുന്ന
പുഴയാണവൾ
Tuesday, March 3, 2009
Subscribe to:
Posts (Atom)